പാണ്ടിക്കാട് (മലപ്പുറം ):നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനലുകാരൻ മരണതിന് കീയടങ്ങി.കുട്ടി മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. നാട്ടിലെ ഫുട്ബോൾ ടൂർണമെന്റിലെ പ്രധാനിയായിരുന്നു അവൻ. ചെമ്പ്രശ്ശേരി എ.യു.പി സ്കൂൾ ടീം അങ്കമായിരുന്നു. മഞ്ചേരി ഉപജില്ല തല ഫോട്ബോൾ ടൂർണമെന്റിൽ സ്കൂളിനെ വിജയത്തിലെത്തിച്ച് കിരീടം സമ്മാനിച്ചതിൽ അവന്റെ പങ്ക് വലുതായിരുന്നു.കുട്ടി ഫുട്ബോൾ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.ഹൈസ്കൂൾ പഠനത്തിനായി തിരഞ്ഞെടുത്തത് പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ആയിരിന്നു. കായികത്തിന് പ്രാധാന്യം കൊടുക്കുന്ന സ്കൂൾ ആയതുകൊണ്ടാണ് അവൻ സമീപതുള്ള സ്കൂൾ ഉപേക്ഷിച്ച് പന്തല്ലൂർ തേടിയെത്തിയത്.തന്നിലെ ഫുട്ബോൾ പ്രതിഭയെ വളർത്തുകയെന്ന ദൃട നിശ്ചയോടെയാണ് അവൻ മുന്നോട്ട് പോയത്.ജൂലൈ 12 ന് തുടങ്ങാൻ ഇരുന്ന ക്യാമ്പ് ആയിരുന്നു അവന്റെ ലക്ഷ്യം എന്നാൽ അതിന് മുമ്പ് തന്നെ അവന് രോഗം പിടിപ്പെട്ടിരുന്നു. ലോകമറിയുന്ന മികച്ച ഫുട്ബോൾ താരം ആവണമെന്ന അവന്റെ വലിയ സ്വാന്പം ഇവിടെ ബാക്കിയാക്കിയിട്ടാണ് അവൻ മടങ്ങിയത്.കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിലാ ക്കിയിരുന്നു.കുട്ടിയുടെ റൂട്ട് മാപ്പും ആരോഗ്യവിധക്തർ പുറത്തുട്ടിരുന്നു.കുട്ടിയുടെ ഹൈറിസ്ക് സമ്പർക്കപട്ടികയിലുള്ള ഏഴുപേരുടെയും പരിശോധനഫലം നെഗറ്റീവാണ്.പാണ്ടിക്കാട് ആനക്കയം പഞ്ചായത്തുകളിൽ കനത്ത നിയദ്രണം തുടരുന്നു. ഇരു പഞ്ചായച്ചുതളിലെയും വിദ്യാഭ്യാസസ്ഥാപന ങ്ങൾക്കും അംഗണവാടികൾക്കും മദ്രസക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.ആശങ്കപ്പെടെണ്ടത് ഇല്ലെന്നും പ്രതിരോധം ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Latest Articles
‘മുളകുപൊടിയുമായി എത്തിയാൽ പണം തിരികെ കിട്ടും’; 4 ടൺ മുളകുപൊടി തിരിച്ചു വിളിച്ച് പതഞ്ജലി
ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് 4 ടൺ ചുവന്ന മുളകുപൊടി മാർക്കറ്റിൽ നിന്നും തിരിച്ചു വിളിച്ച് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാൽ പായ്ക്ക് ചെയ്ത...
Popular News
പുക കണ്ട് ഇറങ്ങിയോടി യാത്രക്കാർ;11 പേർക്ക് ദാരുണാന്ത്യം,16 പേരെ തീവണ്ടിയിടിച്ചെന്ന് സംശയം
മുംബൈ: മഹാരാഷ്ട്രയിൽ ജൽഗാവില്‍ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടിയ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജൽ ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് ഭൂരിഭാഗം പേരും മരിച്ചത്....
രാംഗോപാൽ വർമയ്ക്ക് 3 മാസം തടവ്
മുംബൈ: ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മുംബൈ അന്ധേരി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
Indian High Commission Launches Indian Film Festival 2025 to Celebrate 60 Years of Diplomatic...
Singapore, 24 January 2025 – The Indian High Commission in Singapore has unveiled the Indian Film Festival 2025, marking the commencement of...
ഷാഫിക്ക് വിട നല്കി കേരളം; കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
അന്തരിച്ച സംവിധായകന് ഷാഫിക്ക് വിട നല്കി കേരളം. മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പുലര്‍ച്ചെ രണ്ട്...
അഞ്ചുദിവസത്തെ ആശുപത്രി വാസം; വീട്ടിലേക്ക് മടങ്ങി സെയ്ഫ് അലി ഖാന്
അഞ്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം സെയ്ഫ് അലി ഖാന് വീട്ടിലേക്ക് മടങ്ങി. തന്റെ സ്ഥിരം വസതിയായ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലേക്കാണ് താരം മടങ്ങിയത്. കയ്യിലും കഴുത്തിലും ചെവിക്ക് പുറകിലും ബാന്‍ഡേജ് കാണാം. ആരാധകരെ...